സുഗതകുമാരി |
കൂടംകുളം
ആണവനിലയത്തിന്റെ പ്രവർത്തനം ഇന്ത്യൻ ജനതയോട് ചെയ്യുന്ന അപരാധമാണ്. കൂടംകുളം
ആണവനിലയം ഒരു ടൈംബോംബാണ്. ഏതുസമയത്തുവേണമെങ്കിലും അത് പൊട്ടാം. രാജ്യത്തിന്റെ
നാശം ആസന്നമായിരിക്കയാണെന്ന് ഈ വിഷയം നമ്മെ ഓർമ്മിപ്പിക്കുന്നു. ഇതി ന്നെതിരെയുള്ള
സമാധാനസമരം കൂടുതൽ ശക്തമാക്കണം.
ഞങ്ങളുടെ സംഘത്തിന്റെ നേതൃത്വത്തിൽ
കൂടംകുളത്തേക്കു നടത്തിയ പ്രതിഷേധജാഥ
തടഞ്ഞ നടപടിയെ നിശിതമായി വിമർശിക്കുന്നു.
ചെർണോബിലും ഫുക്കുഷിമയിലും നടന്ന അപകടം കൊണ്ട്
നമ്മൾ പാഠമുൾക്കൊള്ളുന്നില്ല. ആണവ നിലയമുള്ളതുകൊണ്ട്
യാതൊരു വിപത്തു മുണ്ടാകില്ലെന്ന മുൻരാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ പ്രസ്താവനയോട് പൊരുത്ത പ്പെടാനാവില്ല .
കൂടംകുളത്തേക്കു നടത്തിയ പ്രതിഷേധജാഥ
തടഞ്ഞ നടപടിയെ നിശിതമായി വിമർശിക്കുന്നു.
ചെർണോബിലും ഫുക്കുഷിമയിലും നടന്ന അപകടം കൊണ്ട്
നമ്മൾ പാഠമുൾക്കൊള്ളുന്നില്ല. ആണവ നിലയമുള്ളതുകൊണ്ട്
യാതൊരു വിപത്തു മുണ്ടാകില്ലെന്ന മുൻരാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിന്റെ പ്രസ്താവനയോട് പൊരുത്ത പ്പെടാനാവില്ല .
മമ്മൂട്ടി |
മാലിന്യനിർമ്മാർജ്ജനത്തിനുപകരം
ദിവസവും നിവേദനം സമർപ്പിക്കലാണ് നടക്കുന്നത്.
രണ്ടാമത് കൃഷി പുനരുജ്ജീവിപ്പിക്കണം. 1
975 നുശേഷം ഒട്ടേറെ ഹെക്ടർ ഭൂമിയാണ് നഷ്ടപ്പെട്ടത്.
രണ്ടു ലക്ഷം ഹെക്ടർ വയല്‍ മാത്രമാണിപ്പോൾ ഉള്ളത്.
ഇതുകൂടി നികത്തിയാൽ സംസ്ഥാനത്തിന്റെ വികസനം എങ്ങോട്ടാണ് ?
ദിവസവും നിവേദനം സമർപ്പിക്കലാണ് നടക്കുന്നത്.
രണ്ടാമത് കൃഷി പുനരുജ്ജീവിപ്പിക്കണം. 1
975 നുശേഷം ഒട്ടേറെ ഹെക്ടർ ഭൂമിയാണ് നഷ്ടപ്പെട്ടത്.
രണ്ടു ലക്ഷം ഹെക്ടർ വയല്‍ മാത്രമാണിപ്പോൾ ഉള്ളത്.
ഇതുകൂടി നികത്തിയാൽ സംസ്ഥാനത്തിന്റെ വികസനം എങ്ങോട്ടാണ് ?
കുടിവെള്ളം സംരക്ഷിക്കാനുള്ള പദ്ധതി രൂപപ്പെടുത്തണം. ഇതുകൂടാതെ കേരളത്തിന്
ആവശ്യമുള്ള ഊർജ്ജം ബദല്‍ മാർഗ്ഗങ്ങളിലൂടെ നിർമ്മിക്കാനുള്ള പദ്ധതിക്കും എമർജിങ്ങ്
കേരള ശ്രദ്ധിക്ക ണമായിരുന്നു. ഇതിനായി കേന്ദ്ര-സംസ്ഥാനസർക്കാറുകൾ ഒന്നും
ചെയ്യുന്നില്ല. ഇക്കാര്യങ്ങളിലാണ് കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടത്.
(സുഗതകുമാരി ബാംഗ്ലൂര്‍ മാതൃഭൂമിയുമായി സംസാരിച്ചത്)
-മാതൃഭൂമിയോട് കടപ്പാട്`.